തിരുവനന്തപുരം: ഗവർണർ ആർ.വി. അർലേക്കർ ചൊവ്വാഴ്ച സ്ഥലത്തില്ലാത്ത സാഹചര്യത്തിലാണ് മന്ത്രിമാരുടെ വകുപ്പുവിഭജന വിജ്ഞാപനം വൈകിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വകുപ്പു വിഭജന തർക്കമൊന്നുമില്ല.മന്ത്രിസഭാ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ വകുപ്പുവിഭജനം പൂർത്തിയാക്കിയിരുന്നു. സാധാരണ 48 മണിക്കൂർ വരെയെടുത്താണ് വകുപ്പു വിഭജനം പൂർത്തിയാക്കുന്നത്. ഇതിൽ കാലതാമസമുണ്ടായിട്ടില്ല.
കിഫ്ബിയുമായി ബന്ധപ്പെട്ട് നിരന്തരം ഉയർന്ന എല്ലാ ആക്ഷേപങ്ങളും പരിശോധിച്ചുവരികയാണ്. കെഎസ്ആർടിസി സൗജന്യയാത്ര ഇനി മന്ത്രിസഭയിൽ വരേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
vdsatheeshan




.jpeg)



.jpeg)


.jpeg)
























